ലേഖനങ്ങള്‍

മാധ്യമങ്ങളിലെ വ്യക്തി

അസാധ്യമായി ഒന്നുമില്ല എന്നു തെളിയിച്ച പെണ്‍ജന്മം. വയസ്സ് അമ്പത്തിയെട്ട്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നിഴലും വെളിച്ചവും ഇടകലര്‍ന്ന ലോസ്ആഞ്ജലസിലെ കൊഡാക് തിയറ്ററിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് കൂട്ടുലോഹത്തില്‍ വാര്‍ത്തെടുത്ത് നിക്കല്‍ പൂശിയ ഒരു കുഞ്ഞു പ്രതിമയെ കൈയില്‍ ഏറ്റുവാങ്ങുമ്പോള്‍ അത് ചരിത്രത്തിന്റെ തിരുത്തിയെഴുത്തായി. ആണുങ്ങളുടെ മാത്രം ആധിപത്യം പുലരുന്ന ചലച്ചിത്രലോകത്ത് ഒരു മധ്യവയസ്സുകാരി കടുംനിറത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുന്നു. ഓസ്കറിന്റെ 82 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു വനിത മികച്ച സംവിധാനത്തിനുള്ള പുരസ്കാരം കൈപ്പിടിയിലൊതുക്കിയിരിക്കുന്നു.

പ്രക്ഷുബ്ധമാകാത്ത പാര്‍ലമെന്റ് കാഴ്ചകള്‍

പൊള്ളുന്ന ഈ ചൂടിനിടയില്‍ ആരു പറഞ്ഞു ഇന്ത്യയില്‍ വിലക്കയറ്റമുണ്ടെന്ന്? രാജ്യത്തിന്റെ യഥാര്‍ഥ ആത്മാവ് പ്രതിഫലിക്കുന്നതായി നാമൊക്കെ ഊറ്റം കൊള്ളുന്നതാണല്ലോ പാര്‍ലമെന്റ് മന്ദിരം.

'ഇവനാരെടാ ഞങ്ങടെ തട്ടകത്തില്‍ കയറാന്‍'?

വിജു വി.നായര്‍
=====================
ഇന്ത്യന്‍ സ്വത്വബോധത്തിന്റെ ഐതിഹാസികഭൂമിക ഹിന്ദുത്വത്തിന് മാത്രമായി സംവരണം ചെയ്യുന്നവര്‍ക്ക് എം.എഫ് ഹുസൈന്റെ ഈ പ്രവൃത്തി 'അധിനിവേശ'പരമാണ് ^ഇവനാരെടാ ഞങ്ങടെ തട്ടകത്തില്‍ കയറാന്‍?'
Syndicate content
Share/Bookmark

പുതിയ വാര്‍ത്തകള്‍

No items found..